Skip to main content

Posts

Be fearless

ईश्वर सर्वत्र हैं।

हरिद्वार से गंगाजल लेकर उससे रामेश्वर में भगवान शंकर का अभिषेक करने का प्राचीन समय से ही  बड़ा महत्त्व रहा हैं ।   महाराष्ट्र के प्रसिद्द संत एकनाथ जी अपने कुछ शिष्यों व संतों  साथ गंगाजल लेकर पैदल-पैदल रामेश्वर जा  थे । नगर , ग्राम ,जंगल ,पर्वत रेगिस्तान आदि पार करते हुए वे चले जा रहे थे। रेगिस्तान में एक संकट उपस्थित हो गया । सब यात्रियों ने देखा कि  मार्ग में ,एक गधा बुरी तरह धरती पर लोटपोट हो  रहा था।  उसे देखते ही सब समझ गए कि यह प्यास से तड़प रहा हैं।  यदि उसे जल नहीं मिला , तो वह कुछ देर में मर जाएगा। पर यात्रियों  के पास  तो पानी के नाम पर केवल गंगाजल था। इसलिए सब उसे सहानुभूति से देखते रहे , पर एकनाथ जी ने अपनी काँबड़ उतारी और  कलश में रखा गंगाजल गधे को पिला दिया।  गधे ने तृप्ति से उसकी ओर देखा और अपनी राह चला गया। सबने एकनाथ जी को टोका - यह आपने क्या किया ?; इतने कष्ट एवं परिश्रम से आप जो गंगाजल लाये थे , वह आपने गधे को पिला दिया ? अब भगवान को क्या चढ़ायेंगे ?एकनाथ जी ने कहा :- भगवन सर्वत्र हैं।  रामेश्वर के शिवलिंग में जो भगवान हैं , वही  इस  गधे  के अंतकरण में भी हैं।  यदि  हम

Only animals were not expelled from Paradise.

केचिद्विवा तथा रात्रौ प्रनिन्स्तुल्यद्रुष्टयः। .ज्ञानिनो मनुजाः सत्यं किं तु ते न हि केवलम्। । .यतो हि ज्ञानिनः सर्वे पशुपक्षिमृगादयः। .ज्ञानं च तन्मनुष्याणां यत्तेषां मृगपक्षिणां। ।मनुष्याणां च यत्तेषां तुल्यमन्यत्तथोभयोः। । कुछ  प्राणि दिन में नहीं देखते  दुसरे रात में नहीं देखते तथा कुछ ऍसे  प्राणि हैं जो दिन और रात में बराबर देखते हैं। यह तो ठीक हैं मनुष्य समझदार होते हैं ; किंतु केवल वे ही नहीं होते।  पशु ,पक्षी और मृग आदि सभी प्राणि समझदार होते हैं।  मनुष्योंके समझ भी वैसी ही होती हैं , जैसी उन मृग और पक्षी आदि की होते हैं. तथा जैसी मनुष्यों की होती हैं ,वैसी  मृग-पक्षी आदि की होती हैं। देवी भागवत अध्यायम -१ (४८ ,४९ ,५० )

The Wise Monkeys..!

Vikram Betal Stories – Indian Folktales — MANOJ KURUP Docs.com SlideTalk Video: No Evil Monkeys... You need to install the Flash plugin - Webestools

നന്മയുടെ ഒരു ചിരിക്കുന്ന മുഖം .

തളർന്ന്  എലുമ്പിച്ച  കൈകാലുകളും , പിന്നെ അഴുകിയ  ഇടം കണ്ണുമായി , അയാൾ  നഗരത്തിലെ  ഫ്ലൈ ഓവറിനു കീഴെ കാതോർത്തു  കിടന്നു . ആരെങ്കിലും  വരും  .....!  എന്തെങ്കിലും  തരാതിരിക്കില്ല....! എന്ന  പ്രതീക്ഷയോടെ . സമീപത്തു കൂടെ ഒരുപാട് വാഹനങ്ങൾ   പോടിയുതിർത്ത്  പാഞ്ഞു മറഞ്ഞു . എന്നാൽ  മദ്ധ്യാഹ്ന൦  വരെ ആർക്കും  അവൻ ദൃഷ്ടിഗോചരമായില്ല . അമ്പതു ലക്ഷങ്ങളുടെ  നഗരത്തിൽ  , നന്മയുടെ  ഒരു മുഖം  കാണാൻ  കൊതിച്ച് അയാൾ  കിടന്നു  . പട്ടിണിയുടെ  ദൈന്യതയിൽ  പലവട്ടം  ബോധശൂന്യതയിലേക്ക്  വഴുതി വീണുകൊണ്ടിരുന്ന വേളകളിൽ  .  ചാവാലിപ്പട്ടികൾ   , പുതച്ചിരുന്ന മലമൂത്ര ലിപ്തമായ  പഴന്തുണിയിലേക്ക്  ഇടയ്ക്കിടയ്ക്ക്  മൂത്രമൊഴിച്ചു കൊടുത്തുകൊണ്ടിരുന്നതിന്റെ   ഈർപ്പത്തിൽ , അവൻ ബോധം വീണ്ടെടുത്തു കൊണ്ടുമിരുന്നു . സായാഹ്നം വരെ തുടർന്നു  കൊണ്ടിരുന്ന ഈ പ്രക്രിയയുടെ  അന്ത്യത്തിൽ  , അവൻ പ്രതീക്ഷിച്ച  നന്മയുടെ മുഖം  , ഗാന്ധിയുടെ  ചിരിക്കുന്ന മുഖമുള്ള   നൂറിന്റെ  ഒരു നോട്ടായി  എവിടെനിന്നോ കണ്മുന്നിൽ  പ്രത്യക്ഷപ്പെട്ടു . ആരോ  അയാളുടെ മൂത്രപ്പഴന്തുണി  മാറ്റി അത്  വച്ചു നീട്ടുകയായിരുന്നു ...!  . പൊടുന്നനെ   സൂര്യപ്രകാശം  കണ്ണ