Monday, July 27, 2015
Tuesday, July 21, 2015
Thursday, July 16, 2015
Wednesday, July 15, 2015
Tuesday, July 14, 2015
दो कुतोंके प्रत्युपकार ...!
एक बार दो कुत्ते गंगा स्नानार्थ साथ-साथ रवाना हुए। एक दिन किसी नगर में भूखसे व्याकुल हो कर दोनों अलग-अलग भोजनकी तलाश में गये। पहला श्वान एक ग़रीब ब्राह्मण के घर में गया वहाँ रखी हुई थाली में से रोटी खाने लगा। ब्राह्मण ने देख कर कुछ भी नहीं किया। दूसरा कुत्ता एक सेठ के घर घुस गया ,जहाँ पर बिना कुछ नुक्सान किये ही लाठीसे उसे अधमरा कर दिया गया। मिलने पर पहले कुत्ता इसका कारण पूछा , तब दुसरे कुत्ता ने बोला :-
बिना बिगार मार भुगताई। मैं तो करवत लेसूँ भाई।।
करवत लेह अवतरऊँ जाई। वान्ये के जनमूँ दुखदाई। ।
यह सुनकर पहले कुत्ता भी कहा :-
ब्राह्मण सत्त कहा कूँ तोकूँ। दीन्हो नहीं कछु दुःख मोकूँ।।
मैं भी करवत लेसूँ भाई। ब्राह्मण गृहे अवतरऊँ जाई। ।
पुत्र होय सुख भुगताऊँ। फलदायक ऎसे मन चाऊँ।
ऐसा निश्चय करके दोनोंने काशी में करवत ली। दूसरा कुत्ता तो सेठके यहाँ उत्पन्न हुआ और जन्मसे ही सदा रोगी बनकर विविध प्रकारसे खर्च कराया। बड़ा होने पर , वह कभी बालोंको खींचता , कभी -कभी पत्थर मारता , तोड़-फोड़ करता। अंत में उसने एक दिन लाठीसे सेठ का मस्तक ही फोड़ डाला। इस प्रकार उसने अपना बदला लिया।
पहला कुत्ता उसी ब्राह्मण के वहाँ पैदा हुआ। तत पश्चात ब्राह्मणको बड़ा लाभ होने लगा। कई लोग पर ऋण था , पर दे नहीं रहे थे , बिन माँगे स्वयं ही रुपये ला दिये। कई नये यज्ञमान हुए। पुत्रने भी पिता के आज्ञानुवर्ती बन कर , तथा धन कमाकर उसे अनेक प्रकार से सुख दिया। इस कुत्ता भी अपने प्रति किये हुए उपकार , दूसरा जन्म लेकर चुकाया।
बिना बिगार मार भुगताई। मैं तो करवत लेसूँ भाई।।
करवत लेह अवतरऊँ जाई। वान्ये के जनमूँ दुखदाई। ।
यह सुनकर पहले कुत्ता भी कहा :-
ब्राह्मण सत्त कहा कूँ तोकूँ। दीन्हो नहीं कछु दुःख मोकूँ।।
मैं भी करवत लेसूँ भाई। ब्राह्मण गृहे अवतरऊँ जाई। ।
पुत्र होय सुख भुगताऊँ। फलदायक ऎसे मन चाऊँ।
ऐसा निश्चय करके दोनोंने काशी में करवत ली। दूसरा कुत्ता तो सेठके यहाँ उत्पन्न हुआ और जन्मसे ही सदा रोगी बनकर विविध प्रकारसे खर्च कराया। बड़ा होने पर , वह कभी बालोंको खींचता , कभी -कभी पत्थर मारता , तोड़-फोड़ करता। अंत में उसने एक दिन लाठीसे सेठ का मस्तक ही फोड़ डाला। इस प्रकार उसने अपना बदला लिया।
पहला कुत्ता उसी ब्राह्मण के वहाँ पैदा हुआ। तत पश्चात ब्राह्मणको बड़ा लाभ होने लगा। कई लोग पर ऋण था , पर दे नहीं रहे थे , बिन माँगे स्वयं ही रुपये ला दिये। कई नये यज्ञमान हुए। पुत्रने भी पिता के आज्ञानुवर्ती बन कर , तथा धन कमाकर उसे अनेक प्रकार से सुख दिया। इस कुत्ता भी अपने प्रति किये हुए उपकार , दूसरा जन्म लेकर चुकाया।
Monday, July 13, 2015
Thursday, July 9, 2015
कुरूप ऋषियोंके शाप।
एक बार नन्दबाबा आदि गोपोंने , शिवरात्रिके अवसर पर अम्बिका वनकी यात्रा की। वहाँ उन लोगोंने सरस्वती नदी में स्नान करके , भगवान शंकर और माता पार्वतीजी का भक्तिभावसे पूजन किया। उस दिन वे लोग उपवास कर रखा था , इसलिए केवल जल पीकर , रातको नदीके तट पर ही , बेखाट के सो गए। वहाँ अम्बिका वन में , एक बड़ा भारी अजगर रहता था , जो बहुत ही भूखा था। उसने सोये हुए नन्दजी को पकड़ लिया। अपने प्राण रक्षा केलिए उन्होंने बड़ी दीनतासे भगवान् श्रीकृष्ण को ज़ोर ज़ोरसे पुकारने लगे। क्षण में ही श्रीकृष्ण वहाँ पहुँचकर , उस अजगरको अपने चरणकमलोंसे छू लिया। उनके चरणोंके स्पर्श होते ही , वह जीवी अजगर का शरीर छोड़ कर , तुरंत एक अतिसुन्दर रूपवान पुरुष बन गया। उसके शरीरसे दिव्यज्योति निकल रही थी। वह श्रीकृष्णजी को प्रणाम करने के बाद , हाथ जोड़ कर , उनके सामने खड़ा हो गया। तब भगवान ने पुछा । तुम कौन हो ? तुम्हें अजगरके निंदनीय योनि कैसे प्राप्त हुई ?जवाब में उसने बोला। भगवन। पहले मैं सुदर्शन नाम का एक विद्याधर था। मैं धन और रूप सम्पति से मत्त होकर विमान द्वारा सम्पूर्ण दिशाओं में घूमता -फिरता था। एक दिन दौर्भाग्यवश , अङ्गिरा गोत्र के कुरूप ऋषियोंको देखकर मैंने उनकी बहुत हँसी उड़ायी। तब उन्होंने शाप देकर मुझे अजगर के योनि में डाल दिया। उन कृपालु कुरूप महर्षियोंने , अनुग्रह केलिए ही मुझे शाप दिया था , जो आज उसी का प्रभाव हैं कि साक्षात् भगवान श्रीकृष्ण ने अपने चरण कमलोंसे स्पर्श किया हैं। आज मेरे सारे अशुभ नष्ट हुए और मुक्ति भी प्राप्त हुआ। फिर सुदर्शन ने भगवान की प्रदक्षिणा की , उनके चरणों में मस्तक झुकाया और आज्ञा लेकर अपने लोक को प्रस्थान किया। नन्दबाबा एक भारी संकट से छूट भी गए।
Wednesday, July 8, 2015
ഇന്നത്തെ ചിന്താവിഷയം
"മറ്റുള്ളവരുടെ കിടപ്പറ രഹസ്യങ്ങളിലും , ശൌചഗൃഹ രഹസ്യങ്ങളിലും സദാ തൽപരരായവർക്ക്, അപരന്റെ പൂമുഖത്ത് കത്തിനിൽക്കുന്ന എഴുതിരി നിലവിളക്ക് ഒരുകാലവും ദൃഷ്ടിഗോചരമായ് ഭവിക്കുന്നില്ല ..!"
"Do not impose on others what you yourself do not desire."
Confucius
I have made my own choice, which is vegetarianism, but it's not the choice I'm imposing on anybody else
Friday, July 3, 2015
Thursday, July 2, 2015
കപ്പയുടെ മലയാള വേര് ....!
കപ്പായണം
ഫലമൂലാശിനൗ ദാന്തൗ താപസൗ ബ്രഹ്മചാരിനൗ
പുത്രൗ ദാസരഥസ്യാതൗ ഭ്രാതരൗ രമലക്ഷ്മണൗ
( രാമരക്ഷാ സ്തോത്രം )
ഐരാവതം ഗജേന്ദ്രാണാം നരാണാം ച നരാധിപം - ഭഗവത് ഗീത 10 / 27 .
ഗഗേന്ദ്രന്മാരിൽ ഐരാവതവും മനുഷ്യരിൽ രാജാവും ഞാൻ തന്നെയാണ് .(ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജു നനോട് ).
രണ്ടാം ലോകമഹായുദ്ധകാലത്തെ പട്ടിണിക്കെടുതിയിൽ നിന്ന് പ്രജകളെ രക്ഷിക്കാൻ ,വിശാഖം തിരുന്നാൾ മഹാരാജാവും , മൂലം തിരുന്നാൾ മഹാരാജാവും മൂലം, ബ്രസീലിൽ നിന്ന് ഇറക്കുമതി ചെയ്യിക്കപ്പെട്ട് , പ്രചരിപ്പിച്ച ഒരു മൂലമാണ് ,കപ്പ എന്ന മരച്ചീനി .ജൈവ ശാസ്ത്ര വിശാരദനായിരുന്ന വിശാഖം തിരുന്നാൾ മഹാരാജാവ് (1880 -1885), ബ്രസീൽ സ്വദേശിയായ , ഈ മൂലത്തിന്റെ ഗുണഗണങ്ങൾ മനസ്സിലാക്കുകയും ,. യുദ്ധക്കെടുതിയിൽ വലയുന്ന പ്രജകളുടെ ഇടയിൽ , ഈ മൂലത്തെ പ്രചരിപ്പിക്കാനും തീരുമാനിച്ചു . അതിലേക്കായി ബ്രസ്സീലിൽ നിന്ന് കപ്പത്തണ്ടുകൾ വരുത്തുകയും , കൊട്ടാരപ്പറമ്പിന്റെ ഒരു തുണ്ടിൽ കമ്പിവേലി കെട്ടിച്ച് , തണ്ടുകൾ നാട്ടി കൃഷി ആരംഭിക്കുകയും ചെയ്തു .പിന്നീട് തന്റെ ഉത്തമരായ പ്രജകൾക്ക് , തന്നോടുള്ള വിധേയത്വം നന്നായി ബോദ്ധ്യമുണ്ടായിരുന്ന തിരുമനസ്സ് , ഒരു ഉത്തരവും ഇറക്കി - കൊട്ടാര ആവശ്യങ്ങൾക്കുമാത്രമുള്ളതാണ് കപ്പയെന്നും അതിൽ കൈവക്കുന്ന പ്രജ ആരോ അവൻ കഠിന ശിക്ഷക്ക് വിധേയനാക്കപ്പെടും എന്നുമായിരുന്നു തിരുമനസ്സിന്റെ കല്പ്പന . കല്പ്പന കമ്പിവേലിയും പൊളിക്കും എന്നായിരുന്നു , തിരുവിതാംകൂറിലെ അക്കാലത്തെ പ്രമാണം . ഉത്തരവ് ഇറങ്ങിയ അന്ന് തന്നെ ,കപ്പക്കമ്പ് മോഷ്ടിക്കപ്പെടുകയും , മഹാരാജാവ് തന്റെ ലക്‌ഷ്യം നേടിയെടുക്കുകയും ചെയ്തു . അല്ലാതെ കപ്പ എന്ന മൂലം ,തെങ്ങ് പോലെ കേരളത്തിന്റെ തനതായ സസ്യമല്ല .അതുകൊണ്ട് തന്നെ , അത് തിന്നു ജീവിക്കാൻ ഞാൻ ബാദ്ധ്യസ്ഥനും അല്ല .

ഫലമൂലാശിനൗ ദാന്തൗ താപസൗ ബ്രഹ്മചാരിനൗ
പുത്രൗ ദാസരഥസ്യാതൗ ഭ്രാതരൗ രമലക്ഷ്മണൗ
( രാമരക്ഷാ സ്തോത്രം )
ഐരാവതം ഗജേന്ദ്രാണാം നരാണാം ച നരാധിപം - ഭഗവത് ഗീത 10 / 27 .
ഗഗേന്ദ്രന്മാരിൽ ഐരാവതവും മനുഷ്യരിൽ രാജാവും ഞാൻ തന്നെയാണ് .(ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജു നനോട് ).
രണ്ടാം ലോകമഹായുദ്ധകാലത്തെ പട്ടിണിക്കെടുതിയിൽ നിന്ന് പ്രജകളെ രക്ഷിക്കാൻ ,വിശാഖം തിരുന്നാൾ മഹാരാജാവും , മൂലം തിരുന്നാൾ മഹാരാജാവും മൂലം, ബ്രസീലിൽ നിന്ന് ഇറക്കുമതി ചെയ്യിക്കപ്പെട്ട് , പ്രചരിപ്പിച്ച ഒരു മൂലമാണ് ,കപ്പ എന്ന മരച്ചീനി .ജൈവ ശാസ്ത്ര വിശാരദനായിരുന്ന വിശാഖം തിരുന്നാൾ മഹാരാജാവ് (1880 -1885), ബ്രസീൽ സ്വദേശിയായ , ഈ മൂലത്തിന്റെ ഗുണഗണങ്ങൾ മനസ്സിലാക്കുകയും ,. യുദ്ധക്കെടുതിയിൽ വലയുന്ന പ്രജകളുടെ ഇടയിൽ , ഈ മൂലത്തെ പ്രചരിപ്പിക്കാനും തീരുമാനിച്ചു . അതിലേക്കായി ബ്രസ്സീലിൽ നിന്ന് കപ്പത്തണ്ടുകൾ വരുത്തുകയും , കൊട്ടാരപ്പറമ്പിന്റെ ഒരു തുണ്ടിൽ കമ്പിവേലി കെട്ടിച്ച് , തണ്ടുകൾ നാട്ടി കൃഷി ആരംഭിക്കുകയും ചെയ്തു .പിന്നീട് തന്റെ ഉത്തമരായ പ്രജകൾക്ക് , തന്നോടുള്ള വിധേയത്വം നന്നായി ബോദ്ധ്യമുണ്ടായിരുന്ന തിരുമനസ്സ് , ഒരു ഉത്തരവും ഇറക്കി - കൊട്ടാര ആവശ്യങ്ങൾക്കുമാത്രമുള്ളതാണ് കപ്പയെന്നും അതിൽ കൈവക്കുന്ന പ്രജ ആരോ അവൻ കഠിന ശിക്ഷക്ക് വിധേയനാക്കപ്പെടും എന്നുമായിരുന്നു തിരുമനസ്സിന്റെ കല്പ്പന . കല്പ്പന കമ്പിവേലിയും പൊളിക്കും എന്നായിരുന്നു , തിരുവിതാംകൂറിലെ അക്കാലത്തെ പ്രമാണം . ഉത്തരവ് ഇറങ്ങിയ അന്ന് തന്നെ ,കപ്പക്കമ്പ് മോഷ്ടിക്കപ്പെടുകയും , മഹാരാജാവ് തന്റെ ലക്‌ഷ്യം നേടിയെടുക്കുകയും ചെയ്തു . അല്ലാതെ കപ്പ എന്ന മൂലം ,തെങ്ങ് പോലെ കേരളത്തിന്റെ തനതായ സസ്യമല്ല .അതുകൊണ്ട് തന്നെ , അത് തിന്നു ജീവിക്കാൻ ഞാൻ ബാദ്ധ്യസ്ഥനും അല്ല .






